Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : T. Siddique

സ്‌കൂളിലെ കൃഷിക്ക് ഗ്രേസ് മാര്‍ക്ക്

കൊച്ചി: സംസ്ഥാനത്തെ സ്‌കൂളുകളില്‍ രൂപീകരിച്ച കതിര്‍ ക്ലബ്ബുകളോടനുബന്ധിച്ച് കര്‍ഷകരായ വിദ്യാര്‍ഥികള്‍ക്കു ഗ്രേസ് മാര്‍ക്ക് ഏര്‍പ്പെടുത്താന്‍ സംസ്ഥാനം.

ഇതിനുള്ള പ്രാരംഭനടപടികള്‍ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് കൃഷി വകുപ്പ് ആരംഭിച്ചു. ഇതു പ്രാവര്‍ത്തികമാകുന്നതോടെ രാജ്യത്തു കൃഷിക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്ന ആദ്യസംസ്ഥാനമായി കേരളം മാറുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു.

സംസ്ഥാന കൃഷി വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് കഴിഞ്ഞ പരിസ്ഥിതി ദിനത്തിലാണ് കതിര്‍ ക്ലബ്ബുകള്‍ക്ക് തുടക്കം കുറിച്ചത്. പുതുതലമുറയില്‍ കൃഷിയോടും പ്രകൃതിയോടും മണ്ണിനോടുമുള്ള ആത്മബന്ധം വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം.

ഇതിന്‍റെ തുടര്‍ച്ചയായി കനിപ്പന്തല്‍ ഇനി വിദ്യാലയങ്ങളിലും പദ്ധതിയിലൂടെ 2,921 വിദ്യാലയങ്ങളില്‍ പഴവര്‍ഗ പോഷക തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിനും തുടക്കംകുറിച്ചിട്ടുണ്ട്.

District News

ടി. സിദ്ദിഖ് മണ്ഡല പര്യടനം നടത്തി

കല്‍പ്പറ്റ: തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം സമ്മാനിച്ച സമ്മതിദായകര്‍ക്ക് നന്ദി പറയുന്നതിന് ടി. സിദ്ദിഖ് മണ്ഡല പര്യടനം നടത്തി.

വോട്ടെണ്ണല്‍ പൂര്‍ത്തിയായതിനുപിന്നാലെ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ആരംഭിച്ച പര്യടനം മുട്ടില്‍, മൂപ്പൈനാട്, മേപ്പാടി, വൈത്തിരി, പൊഴുതന, തരിയോട്, വെങ്ങപ്പള്ളി, കോട്ടത്തറ, കണിയാമ്പറ്റ, കമ്പളക്കാട് വഴി രാത്രി പത്തരയോടെയാണ് കല്‍പ്പറ്റയില്‍ സമാപിച്ചത്.

നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു പര്യടനം. കല്‍പ്പറ്റയില്‍ യുഡിഎഫ് നടത്തുമെന്ന് അറിയിച്ച ആഹ്‌ളാദപ്രകടനം രാത്രി ഒമ്പതിന് ശേഷമാണ് നടന്നത്. ഇതുകാണാന്‍ പ്രായം ചെന്നവരടക്കം നിരവിധയാളുകളാണ് പുതിയ സ്റ്റാന്‍ഡിനും മുനിസിപ്പല്‍ ഓഫീസിനുമിടയില്‍ കാത്തുനിന്നത്.

മണ്ഡലത്തിലെ മറ്റിടങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കി സിദ്ദിഖും യുഡിഎഫ് പ്രവര്‍ത്തകരും കല്‍പ്പറ്റയിലെത്താന്‍ വൈകുമെന്ന് അറിഞ്ഞിട്ടും സിദ്ദിഖിന്‍റെയും യുഡിഎഫ് നേതാക്കളുടെയും അഭാവത്തില്‍ നടന്ന പ്രകടനം കണ്ടശേഷമാണ് ഇവര്‍ വീടുകളിലേക്ക് മടങ്ങിയത്. നിയമങ്ങള്‍ കാറ്റില്‍ പറത്തി യുഡിഎഫ് പ്രവര്‍ത്തകരുടെ അര്‍മാദവും നഗരത്തില്‍ നടന്നു. വലിയ ശബ്ദം പുറപ്പെടുവിക്കുന്ന വിധത്തില്‍ ക്രമീകരണം നടത്തി ഇരുചക്ര വാഹനങ്ങള്‍ നഗരത്തിലൂടെ പായിച്ചായിരുന്നു യുവാക്കളില്‍ ചിലരുടെ വിജയാഘോഷം. ഇത് റോഡിന് ഇരുവശവും നിന്നവരില്‍ അലോസരത്തിന് കാരണമായി. പോലീസ് നഗരത്തില്‍ ഉണ്ടായിരുന്നുവെങ്കിലും നിയമലംഘനം തടയുന്നതിന് ഇടപെട്ടില്ല.

 

Kerala

'പിഞ്ചു പൂവിനെ പിച്ചിചീന്തിയ കാപാലികാ, നീ ഇത്രയും ക്രൂരനോ'; രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ച് ടി.സിദ്ദിഖിന്‍റെ ഭാര്യ

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി വിമർശിച്ച് ടി സിദ്ദിഖിന്‍റെ ഭാര്യ ഷറഫുന്നീസ. ഫേസ്ബുക്കിൽ കവിത എഴുതിയാണ് വിമർശനം.

"പിഞ്ചു പൂവിനെ പിച്ചിചീന്തിയ കാപാലികാ, നീ ഇത്രയും ക്രൂരനോ, നീയും ഒരമ്മയുടെ ഉദരത്തിൽ ജന്മം കൊണ്ട മാഹാ പാപിയോ?, ഗർഭപാത്രത്തിൽ കൈയിട്ട് ഞെരടി ചോര കുടിച്ച രക്തരാക്ഷസാ’ എന്നിങ്ങനെയാണ് കവിതയിലെ വരികൾ.

കവിതയുടെ പൂർണരൂപം

ചുറ്റും വിഷം തൂകിയ പാമ്പുകൾ എന്നെ വരിഞ്ഞുമുറുക്കുന്നു…
ഉറക്കം എനിക്ക് അന്യമായി തീരുന്നു.
പൊളിഞ്ഞ ഗർഭപാത്രത്തിന്‍റെ നിലവിളി—

സ്വപ്നങ്ങളെ ചാലിച്ച പിഞ്ചു പൂവിനെ പിച്ചിച്ചീന്തിയ കാപാലികാ,
നീ ഇത്രയും ക്രൂരനോ?
ഗർഭപാത്രത്തിൽ കൈയിട്ടു ഞെരടി,
ചോര കുടിച്ച രക്തരാക്ഷസാ… നീ ഇത്ര ക്രൂരനോ?

നീയും ഒരു അമ്മയുടെ ഉദരത്തിൽ ജന്മം കൊണ്ട മഹാപാപിയോ?

ഒരു പാവം പെണ്ണിന്‍റെ ഹൃദയം പതിയെ തൊട്ട്, പ്രണയം പുലമ്പി കടിച്ചുപറിച്ചത് ജീവനുള്ള മാംസപിണ്ഡം ആയിരുന്നു.കാർക്കി തുപ്പിയത് വിശുദ്ധ വസ്ത്രത്തിലുമായിരുന്നു…

Latest News

Corehub Up